പാട്ടുപാടി വിത്തെറിഞ്ഞെ അവർ കൊച്ചെ കര്ഷകരായി
പന്തളം: പൂട്ടിയടിച്ച പദം വരുത്തിയ ചേറിൽ വിത്തെറിയുമ്പോൾ അവരുടെ മനസ്സിൽ പുതിയൊരു കാർഷിക സംസ്കാരം ഉടലെടുക്കുകയിരുന്നു പത്തായം പേരും ചക്കി കുത്തും 'അമ്മ വെക്കും ഞാൻ ഉണ്ണും എന്ന പഴംചൊല്ലല്ല നമ്മുടെ സംസ്കാരം എന്ന തിരിച്ചറിവാണ് പൂഴിക്കാട് ഗവ യു പി സ്കൂളിലെ സീഡ് കൂട്ടുകാരെ പാടത്തിറക്കിയയത്. ഞാറ്റുപാടട്ടെ പാടി കർഷക വേഷം ധരിച്ച കുട്ടികളെ വിത്തെറിഞ്ഞു. പൂഴിക്കാട് സ്വേദേശിയായ ചന്ദ്രനുണ്ണിത്താന്റെ പാടത്താണ് കുട്ടികൾ വിത്തെറിഞ്ഞതേ പെട്ടതിനെ എടുത്താണ് സ്കൂൾ അവിടെ നെൽകൃഷി ചെയ്യുന്നത്. പന്തളം നഗരസഭയും ങഞ്ഞാലും സ്കൂൾ അദ്ധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.
October 06
12:53
2017